Skip to main content

ഗോട്ട് ഫ്രീഡ ലെബ്നിട്സ് : ഒരസമാന്യ പ്രതിഭ

ലെബ്നിട്സ് എന്ന ചുരുക്കപ്പേരില്‍ അറിയ പ്പെടുന്ന ഗോട്ട് ഫ്രീഡ് വില്ല്യം ലെബ്നിട്സ്, 1646 ജൂലൈ ഒന്നിന് ജര്മ്മനിയില്‍ ജനിച്ചു 70 വര്ഷം ജീവിച്ചിരുന്ന ഒരു അസാമാന്യ പ്രതിഭയായിരുന്നു. ആധുനിക ഗണിത ശാസ്ത്രത്തിലെ പ്രധാനപ്പെട്ട പല സിദ്ധാ ന്തങ്ങൾക്കും പുറമേ ആദ്യത്തെ കണക്കു കൂട്ടല്‍ യന്ത്രവും ആധുനിക കമ്പ്യുട്ടറുകളില്‍ ഉപയോഗി ക്കുന്ന ദ്വയാങ്ക(binary) സംഖ്യയു ടെ ഇന്നത്തെ രീതിയില്‍ വികസിപ്പിച്ചയാളും ആയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജന്മ ദിനം . ഇന്നെല്ലാവരും ഉപയോഗിക്കുന്ന തിര ച്ചില്‍ യന്ത്രമായ ഗൂഗിള്‍ അദ്ദേഹത്തെ ഇന്ന ത്തെ ഡൂഡിലുമായി ആദരിച്ചു.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അസാ മാന്യ പ്രതിഭാശാലിയായിരുന്നു ലെബ്നിട്സ്. ഗണിത ശാസ്ത്രജ്ഞന്‍ , ക്രാന്തദര്ശിയായ കണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാവ്, ചക്രം ഉപയോഗിച്ച് 1685ല്‍ ആദ്യത്തെ കണക്കു കൂട്ടല്‍ യന്ത്രം നിര്മ്മിച്ച ആള്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഇന്നത്തെ ഡിജി റ്റല്‍ കമ്പ്യുട്ടറുകളില്‍ ഉപയോഗിക്കുന്ന ഒന്നും (1) പൂജ്യവും (0) മാത്രം അക്കങ്ങ ളായ ദ്വയാങ്ക നമ്പര്‍ സമ്പ്രദായത്തെ ഇന്ന ത്തെ രീതിയില്‍ നവീകരിച്ചതും ഇദ്ദേ ഹമായിരുന്നു. തത്വ ചന്ത, രാഷ്ട്ര മീമാംസ, നിയമം, സാമൂഹ്യ ശാസ്ത്രം, ചരിത്രം എന്നീ വിവിധ മേഖലകളില്‍ അദ്ദേഹം അവഗണി ക്കാനാവാത്ത സംഭാവനകള്‍ ചെയ്തിട്ടുണ്ട്. 250 ബി സി യില്‍ ആര്ക്കിമിഡീസ് എന്ന ശാസ്ത്രജ്ഞന്‍ ആണ് ഗണിത ശാസ്ത്രത്തി ലെ പൈ എന്ന സ്ഥിരാങ്കത്തിന്റെ മൂല്യം കണ്ടു പിടിക്കാന്‍ ഒരു അല്ഗോരിതം കണ്ടുപിടിച്ചത്. ആര്ക്കിമിഡീസിനു ശേഷം പൈ യുടെ മൂല്യം കൃത്യമായി കണ്ടുപിടി ക്കാന്‍ ഉണ്ടാക്കിയ നവീകരിച്ച സമവാക്യം (ഫോര്മുല) ലെബ്നിറ്റ്സിന്റെതായിരുന്നു. ഐസക് ന്യുട്ടനും ലെബ്നിട്സും കൂടിയാണ് ആധുനിക ഗണിത ശാസ്ത്രത്തിലെ കാല്ക്കുലസ് എന്ന ശാസ്ത്ര ശാഖതന്നെ വികസിപ്പിച്ചത്. അദ്ദേഹം ആദ്യമായി ഉപയോ ഗിച്ച ചിഹ്നങ്ങള്‍ തന്നെയാണ് ഇന്നും കാൽ ക്കുലസ്സില്‍ ഉപയോഗിക്കുന്നത്.

ജര്മ്മനിയിലെ ലെപ്സിഗ് യുനിവേര്സിറ്റി യില്‍ നിന്ന് ഡോക്ടര്‍ ബിരുദവും തുടര്ന്നു അല്ട്ടാഫ് യൂണിവേര്സിറ്റിയില്‍ നിന്ന് നിയമ ത്തില്‍ ഡോക്ടര്‍ ബിരുദവും നേടി .

ഇത്രയൊക്കെ പ്രതിഭാധനനായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ചില കണ്ടുപിടു ത്തങ്ങള്‍ ഐസക് ന്യുട്ടന്റെ ചില കണ്ടുപിടു ത്തങ്ങളുടെ പകര്പ്പാണ് എന്ന് പരാതി ഉണ്ടാ യതിനെ തുടര്ന്നു അദ്ദേം ഏകാന്തതയില്‍ 70 ആമത്തെ വയസ്സില്‍ ദിവംഗതനായി. അദ്ദേഹത്തിന്റെ സംഭാവനകള്‍ ശാസ്ത്ര ലോകത്തിനു മനസ്സിലായതു മരണശേഷം ആയിരുന്നു. 50 വര്ഷതത്തിലധികം അദ്ദേ ഹത്തിന്റെ ശവകുടീരം വരെ അവഗണിക്ക പ്പെട്ടു. 
കൂടുതല്‍ വിവരങ്ങള്ക്ക് : 
https://en.wikipedia.org/wiki/Gottfried_Wilhelm_Leibniz

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...