Skip to main content

16.ശാസ്ത്ര ചോരണങ്ങള്‍4 : നമ്മുടെ വീട്ടിലെ വിഡ്ഢിപ്പെട്ടി കണ്ടുപിടിച്ചതാര് ?

നമ്മുടെ വീടുകളില്‍ മിക്കവാറും എല്ലാം ആള്ക്കാരുടെ ദിവസത്തിലെ നല്ലൊരു ഭാഗം സമയം പാഴാക്കുന്ന വിഡ്ഡിപ്പെട്ടിയായ ടെലിവിഷന്‍ ആരാണ് കണ്ടുപിടിച്ചത് ? മറ്റു പല കണ്ടു പിടിത്തങ്ങളും പോലെ ഇതു ഒരൊറ്റ ആളിന്റെ മാത്രം ശ്രമഫലം കൊണ്ടു ഉണ്ടായതല്ല എന്നു ള്ളതാണ് സത്യം . പൊതു വിജ്ഞാന പുസ്തകത്തില്‍ പലതിലും കാണുന്ന ജോണ് ബെയെര്ടെ ന്ന ഇതില്‍ ഒരാള്‍ മാത്രമായിരുന്നു ?
1897 ല്‍ മാര്ക്കോണി ദൂരസ്ഥലങ്ങളിലേക്ക് കമ്പിയില്ലാക്കമ്പി വഴി ശബ്ദ സന്ദേശം അയക്കാന്‍ കഴിയും എന്ന് കാണിച്ചത് മുതല്‍ ശബ്ദത്തോടൊപ്പം ചിത്രങ്ങളും അയക്കാനുള്ള സാദ്ധ്യത ആള്ക്കാ ര്‍ അന്വേഷിച്ചു കൊണ്ടിരുന്നു .
ചരിത്രത്തില്‍ ഈ ഉദ്യമത്തിലെ ആദ്യത്തെ പേര്‍ W E സായെര്‍ എന്നയാളായിരുന്നു , ഇയാളാണ് ഒരു കമ്പിയില്‍ കൂടി ചിത്രങ്ങള്‍ ഭാഗങ്ങളായി സ്കാന്‍ ചെയ്തു അയക്കാന്‍ കഴിയും എന്ന ആശയം ഉന്ന യിച്ചത്. 1922ല്‍ ഫ്രാന്സി ലെ സോര്ബോകണ്‍ എന്ന സ്ഥലത്ത് എഡ്വിന്‍ ബെലിന്‍ എന്നയാള്‍ സ്കാന്‍ ചെയ്യാനുള്ള ഒരു യന്ത്രം ഉണ്ടാക്കി കമ്പിയില്‍ കൂടിയോ ഒപ്ടിക്കല്‍ ഫൈബര്‍ വഴിയോ ചിത്രങ്ങ ളയക്കാന്‍ കഴിയുമെന്ന് കാണിച്ചു. അയാള്ക്ക്ക‌ കമ്പിയില്‍ കൂടി ഫോട്ടോകള്‍ അയക്കുന്നതിന്റെ പേറ്റണ്ടും കിട്ടിയിരുന്നു .
ഒരു കമ്പിയില്‍ കൂടി ശബ്ദവും ചിത്രവും മറ്റൊരു സ്ഥലത്തേക്ക് അയക്കാന്‍ പ്രാഥമികമായ ഉപകരണ ങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രധാനമായും അമേരി ക്കയില്‍ ജനിച്ച ഫിലോ ടെയലര്‍ ഫാര്ന്സ വര്ത്ത്ു , റഷ്യയില്‍ ജനിച്ച വ്ലാദിമര്‍ കൊസ്മ സോരിന്‍ എന്നിവര്‍ ഉള്പ്പെ്ട്ടിരുന്നു. ടെലിവിഷന്റെ വില്പ്പ നയുടെ പേറ്റണ്ട് കിട്ടിയത് ഫാര്സ്ന്സ്വര്ത്തിനു ആയിരുന്നു, ചിത്രം വിക്ഷേപണം ചെയ്യാനുപ യോഗിക്കുന്ന ഐക്കനോസ്കൊപ്പിന്റെ കണ്ടു പിടിത്തത്തിന് 1923ല്‍ സോറിനും പേറ്റണ്ട് കിട്ടു കയും ചെയ്തു. ശരിക്കും ഈ ഐക്കനോസ്കൊപ്പു ഇല്കട്രോണിക് സ്കാനര്‍ തന്നെ ആയിരുന്നു ടെലിവി ഷന്റെ പ്രധാനപ്പെട്ട ഉപകരണവും. കുറച്ചു നാള്‍ കഴിഞ്ഞു ടെലിവിഷന്‍ പ്രക്ഷേപണം നടത്താ നുള്ള മറ്റൊരു ഉപകരണം കൂടി ഫാന്സ്വുര്ത്ത് ഉണ്ടാക്കി. സോരുനും ഫാര്ന്സ്വ ര്തും തമ്മിലുള്ള അവകാശ തര്ക്കംര കോടതിയില്‍ വരെ എത്തി . അവസാനം കോടതി ഫാര്ന്സ്വര്തിന്റെ അദ്ധ്യാ പകന്‍ അയാള്‍ വെറും 14 വയസ്സായിരുന്നപ്പോള്‍ ടെലിവിഷന്റെ ആശയം തന്നോടു പറഞ്ഞിരുന്നു എന്ന് കോടതിയില്‍ പറഞ്ഞപ്പോള്‍ അവസാന തീരുമാനം അയല്ല്ക് അനുകൂലം ആയി. അങ്ങനെയാണ് അവകാശം ഫാര്ന്സറവര്ത്തിനു തന്നെ കിട്ടിയത്
ഇതേ മേഖലയില്‍ പ്രവര്ത്തിെച്ച മറ്റൊരാള്‍ ജോണ് ലോഗി ബേര്ഡ്ല ആയിരുന്നു , സ്കോട്ടിഷ് എഞ്ചിനീയര്‍ ആയിരുന്ന അദ്ദേഹം ആദ്യമായി മനുഷ്യരുടെ മുഖ രൂപങ്ങള്‍ 1924ല്‍ മെക്കാനിക്കല്‍ സംവിധാനം ഉപയോഗിച്ച് അയച്ചു . ലണ്ടനിലെ ഓക്സ്ഫോര്ഡ്ം തെരുവിലെ ഒരു ഡിപ്പാര്ട്ടു മെനടല്‍ സ്റ്റോറില്‍ല്‍ 1925 ല്‍ അദ്ദേഹം ഇത് പ്രദര്ശിപ്പിക്കുകയും ചെയ്തു. മുഖത്തിന്റെ പൂര്ണ രൂപം പ്രദര്ശി പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇതും ഒരു കണ്ടെത്തല്‍ തന്നെ ആയിരുന്നു.
മുപ്പതുകളുടെ അവസാനം RCA എന്ന കമ്പനിക്കു വേണ്ടി ജോലി ചെയ്തിരുന്ന സോരിന്‍ ടെലിവി ഷന്റെ അവകാശ വാദം ഉന്നയിച്ചപ്പോള്‍ ഫാന്സ്വ ര്ത്തും അവകാശം ഉന്നയിച്ചു, അങ്ങ നെയാണ് അവര്‍ കോടതിയിലെത്തിയത് , 1939 മുതല്‍ RCA ഫാന്സ്വ്ര്തിനു റോയല്‍റ്റി കൊടുത്തു തുടംങ്ങി , തുടര്ന്ല ഫാന്സ്A‌ വര്ത്ത്ദ ടൈം മാഗസീനിന്റെ ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ ശാസ്ത്രകാ രന്മാരില്‍ ഒരാളായി അംഗീകരിക്കപ്പെടുകയും ചെയ്തു.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...