Skip to main content

8.ചാള്‍സ് ഡാര്‍വിന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍

ഏക കോശ ജീവികളില്‍ നിന്ന് പടിപടി യായി വളര്ന്നു മനുഷ്യനുള്പ്പെടെയുള്ള മറ്റു ജീവികള്‍ ഉണ്ടായി എന്ന പരിണാമ സിദ്ധാന്ത ത്തിന്റെ ഉപ ജ്ഞാതാവായ ചാള്‍സ് ഡാര്വി് ന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ നോക്കാം.
1. ഡാര്വിന്റെ നുണകള്‍
കുട്ടിക്കാലത്ത് ഡാര്വിന്‍ നുണ പറയുന്ന സ്വഭാവം ഉണ്ടായിരുന്നു, പ്രത്യേകിച്ചും അ യാള്‍ ശേഖരിക്കുന്ന ജീവികളുടെ മാതൃക യെ സംബ ന്ധിച്ച് . ഒരു ദിവസം തനിക്കു അത്യപൂര്വ്വമായി കിട്ടിയ ശിലാദ്രവ്യം (fossil) എന്നാണ് എങ്കില്‍ മറ്റൊരു ദിവസം അത്യപൂ ര്വ മായ നാണയം കിട്ടി എന്നായിരിക്കും തട്ടിവിടുന്നത് . ചാള്സിന്റെ അച്ഛനായ ഡോ റോബര്ട്ട് ഡാര്വിന്‍ ഇക്കാര്യത്തില്‍ വലിയ തെറ്റൊന്നും ഉള്ളതായി കണകാക്കിയി രുന്നില്ല. .
ഒരു ദിവസം ചാള്സ് അത്യപൂര്വ്മായ ഒരു ശിലാദ്രവ്യം കിട്ടി എന്നവകാശപ്പെട്ടപ്പോള്‍ അയാളുടെ സഹോദരി കരോളിന്‍ അച്ഛന്റെ അടുത്തു ചാള്സ് കള്ളം പറയുകയാണെന്ന് പരാതിപ്പെട്ടു . പക്ഷെ അച്ഛന്‍ പറഞ്ഞു “ അവനു നല്ല ഭാവനയുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. അടുത്തു തന്നെ അവനു ഈ ഭാവനയുള്ളത് കൊണ്ടു നല്ലതെന്തെ ങ്കിലും ചെയ്യാന്‍ കഴിയും , എനിക്ക് തീര്ച്ചയുണ്ട് “ അതുപോലെ തന്നെ വര്ഷ ങ്ങള്‍ കഴിഞ്ഞു സംഭവിച്ചു. പരിണാമവാദം എന്ന സിദ്ധാന്തം ഡാര്വി്ന്റെ ഭാവനയുടെ സന്തതി തന്നെ ആയിരുന്നു.
2. ഡോക്ടര്മാ്രുടെ ഡോക്ടറായ അച്ഛന്‍
ചാള്സ് ഡാര്വിന്റെ അച്ഛന്‍ പ്രഗത്ഭനായ ഒരു മെഡിക്കല്‍ ഡോക്ടര്‍ ആയിരുന്നു. രോഗ നിര്ണയത്തിനു അസാമാന്യമായ കഴിവു ണ്ടായിരുന്ന അദ്ദേഹത്തെ കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും രോഗികള്‍ കാണാന്‍ വന്നു കൊണ്ടിരുന്നു.
അദ്ദേഹം ഇന്ഗ്ലണ്ടിലെ ഡര്ബി എന്ന സ്ഥലത്ത് രോഗികളെ പരിശോധിച്ച് കൊണ്ടി രുന്നപ്പോള്‍ ലണ്ടനില്‍ നിന്ന് ഒരു രോഗി അദ്ദേഹത്തെ കാണാന്‍ വന്നു. വിശദമായ പരിശോധന കഴി ഞ്ഞപ്പോള്‍ രോഗി ഡോ ക്ടറോട് തന്റെ രോഗ വിവരം കൃത്യമായി തന്നെ പറയണം എന്നാവശ്യപ്പെട്ടു. ഡാര്വിന്‍ പറഞ്ഞു : സത്യം പറയട്ടെ നിങ്ങളുടെ ജീവിതം അവസാനിക്കാറായി, കഷ്ടിച്ച് രണ്ടാഴ്ചകൂടി മാത്രമേ നിങ്ങള്ക്കു ള്ളൂ. അതിനു ശേഷം ഡോ. ഡാര്വി ന്‍ ചോദിച്ചു : “ നിങ്ങള്‍ ഇത്ര ദൂരെ നിന്ന് ഈ രോഗം കാണി ക്കാന്‍ വരേണ്ട ആവശ്യം എന്തായിരുന്നു. ലണ്ടനില്‍ ഡോ വാറനെ പ്പോലെയുള്ള വിദഗ്ദ്ധ ഡോക്ടര്മാരര്‍ ഉണ്ടല്ലോ , അദ്ദേഹ ത്തെ കാണിച്ചാല്‍ മതിയായിരുനല്ലോ “ അപ്പോള്‍ രോഗി പറഞ്ഞു : ആ ഡോ. വാറന്‍ തന്നെയാണ് ഞാന്‍ “ . പറഞ്ഞത് പോലെ ഡോ വാറന്‍ രണ്ടാഴ്ചക്കുള്ളില്‍ മരിക്കുകയും ചെയ്തു .
3. വണ്ടുകളുമായി യുദ്ധം
ഒരിക്കല്‍ പതിവ് പോലെ അപൂരവ ജീവിക ളെ തിരയുന്നതിനിടയില്‍ ഡാര്വി ന്‍ ഒരു പ്രത്യേക തരം വണ്ടിനെ കണ്ടു. അത് അസാധാരണമായത് കൊണ്ടു അതിനെ അദ്ദേഹം ഒരു കയ്യില്‍ എടുത്തു വച്ച്. അല്പാ സമയം കഴിഞ്ഞു മറ്റൊരു വണ്ട് ആ മര ത്തിന്റെ പുറംചട്ടക്കുള്ളിലേക്ക് കയറിപ്പോ കുന്നത് കണ്ടു, അതിനെയും അദ്ദേഹം മറ്റേ കയ്യില്‍ എടുത്തു വച്ച് ഇത് രണ്ടും കഴിഞ്ഞു മൂന്നാമത് ഒന്ന് കൂടി കണ്ടപ്പോള്‍ അതിനെ യും ഒഴിവാക്കാന്‍ തയ്യാറാകാതെ ഡാര്വിന്‍ ആദ്യം കിട്ടിയ ഒരു വണ്ടിനെ കയ്യില്‍ നിന്നും മാറ്റി ചുണ്ടില്‍ കടിച്ചു പിടിക്കാന്‍ ശ്രമിച്ചു. പാവം വണ്ട് അദ്ദേഹത്തിന്റെ ചുണ്ടു കടിച്ചു എന്തോ ഒരു ദ്രാവകം നിക്ഷേപിച്ചു വായില്‍ അസാധാരണ രുചി അനുഭവപ്പെട്ട ഉടനെ ഡാര്വി ന്‍ അതിനെ പുറത്തേക്കു തുപ്പി, ഇതിന്ടക്ക് കയ്യില്‍ പിടിച്ചിരുന്ന രണ്ടു വണ്ടുകളും രക്ഷപ്പെട്ടു.
4. ഡാര്വിനും ഡാല്ല്ട്ടനും
ചാള്സ്് ഡാര്വിിനും ജോസഫ്‌ ഡാല്ട്ടനും നല്ല സുഹൃത്തുക്കളായിരുന്നു. അവര്‍ ഒരു പരസ്പര പ്രശംസാ സഹകരണ സംഘ ത്തിലെ ഉറച്ച അംഗങ്ങളായിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു. ഡാര്വി ന്‍ ഡാല്ട്ടനില്‍ നിന്ന് മറ്റാരെക്കാളും കൂടുതല്‍ ആശയ ങ്ങളും ശാസ്ത്ര കാര്യങ്ങളെപ്പറ്റി ഉള്ള അറിവും സമ്പാദിച്ചു എന്ന് പറയുമായിരുന്നു. അതുപോലെ ഡാല്ട്ടന്‍ ഡാര്വിന്റെ അപാര മായ ബുദ്ധി ശക്തിയെപ്പറ്റി എപ്പോഴും പുക ഴ്ത്തി പ്പറഞ്ഞു കൊണ്ടിരുന്നു. ഡാല്ട്ടന്‍ ഒരിക്കല്‍ പറഞ്ഞു : “ ഏതായാലും ഞാന്‍ ഡാര്വിന് ഒന്നും പറഞ്ഞു കൊടുത്തില്ല എന്നു മാത്രമല്ല ഞാന്‍ കൊടുക്കാന്‍ ശ്രമിച്ചതിന്റെ പല മടങ്ങ് ഞാന്‍ അയാളില്‍ നിന്നെടുക്കുകയും ചെയ്തിട്ടുണ്ട്”

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...